കാലവർഷത്തിന്റെ സംഹാര താണ്ഡവത്തിൽ മലനിരകൾ പിളരുകയാണ്. ആശ്വാസത്തിന്റെ കാലമാകേണ്ടിയിരുന്ന ഹിമാചൽ പ്രദേശിൽ, അത് വീണ്ടും നഷ്ടങ്ങളുടെ കാലമായി മാറിയിരിക്കുന്നു. ജൂലൈ 24-ന് ലാഹോൾ-സ്പിതിയിലെ അപകടം പിടിച്ച സൻസാരി-കില്ലാർ-ഥിരോട്ട്-താണ്ടി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് മുകളിലേക്ക് പാറക്കൂട്ടങ്ങൾ പതിച്ചു. എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഒരു ആറുമാസം പ്രായമുള്ള കുഞ്ഞുമടക്കം പതിമൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. എന്നാൽ ഈ ദുരന്തം ഒരു ഒറ്റപ്പെട്ട സംഭവമല്ല.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)